വന്നതു വേനലിലായിരുന്നു.
വന്നപ്പോൾ വേനൽ വർഷമായി,
കുളിരായി,
ആഹ്ലാദമായി.
ത്രസിക്കും തണുപ്പിൻറെ കൂടാരത്തിൽ തനിച്ചു രണ്ടുപേർ
മൌനത്തിൻറെ മധുരമുണ്ണുന്നു.
പുറംലോകത്തപ്പോഴും കൊലവിളിയും നിലവിളിയും തന്നെ;
വെറിയുടെ നെറികേടു തന്നെ;
മദമാത്സര്യങ്ങളുടെ ഉത്സവവും.
ഇവിടെയീ ആരുംകാണാക്കൂടാരത്തിൽ
എല്ലാം ശാന്തം, മധുരം, ദീപ്തം.
വന്നപ്പോൾ വേനൽ വർഷമായി,
കുളിരായി,
ആഹ്ലാദമായി.
ത്രസിക്കും തണുപ്പിൻറെ കൂടാരത്തിൽ തനിച്ചു രണ്ടുപേർ
മൌനത്തിൻറെ മധുരമുണ്ണുന്നു.
പുറംലോകത്തപ്പോഴും കൊലവിളിയും നിലവിളിയും തന്നെ;
വെറിയുടെ നെറികേടു തന്നെ;
മദമാത്സര്യങ്ങളുടെ ഉത്സവവും.
ഇവിടെയീ ആരുംകാണാക്കൂടാരത്തിൽ
എല്ലാം ശാന്തം, മധുരം, ദീപ്തം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ