ഉച്ച കഴിഞ്ഞു.
വെയിലു താണു.
നിഴലുകള്‍ നീണ്ടു.
ഇരുട്ടിന്‍റെ പട്ടുമായി
സന്ധ്യ വരാറായി.
ശരീരമയച്ചു കിടക്കുക.
കൈകാലുകള്‍ അല്‍പ്പമകറ്റി
വെക്കുക.
കൈപ്പടം മുകളിലേക്കാക്കുക.
കണ്ണുകള്‍ പതിയെ അടക്കുക.
ഇ(ഉ)റങ്ങാറായി.
ലോകം - ഗലീലിയോവിന് മുമ്പ് ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ